<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>
<channel>
	<title>Kerala Malayalam News - MaxNews Online</title>
	<atom:link href="http://www.maxnewsonline.com/feed/" rel="self" type="application/rss+xml" />
	<link>http://www.maxnewsonline.com</link>
	<description>Maximum Latest Kerala Malayalam News Maxnews</description>
	<lastBuildDate>Thu, 23 May 2013 14:15:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
		<item>
		<title>ಮೈತ್ರಿಯಲ್ಲಿ ಅಪಸ್ವರ</title>
		<link>http://sullianews.com/national-news/%E0%B2%AE%E0%B3%88%E0%B2%A4%E0%B3%8D%E0%B2%B0%E0%B2%BF%E0%B2%AF%E0%B2%B2%E0%B3%8D%E0%B2%B2%E0%B2%BF-%E0%B2%85%E0%B2%AA%E0%B2%B8%E0%B3%8D%E0%B2%B5%E0%B2%B0/</link>
		<comments>http://sullianews.com/national-news/%E0%B2%AE%E0%B3%88%E0%B2%A4%E0%B3%8D%E0%B2%B0%E0%B2%BF%E0%B2%AF%E0%B2%B2%E0%B3%8D%E0%B2%B2%E0%B2%BF-%E0%B2%85%E0%B2%AA%E0%B2%B8%E0%B3%8D%E0%B2%B5%E0%B2%B0/#comments</comments>
		<pubDate>Thu, 23 May 2013 14:15:48 +0000</pubDate>
		<dc:creator>Sullia News</dc:creator>
				<category><![CDATA[English]]></category>
		<guid isPermaLink="false">http://sullianews.com/?p=19188</guid>
		<description><![CDATA[&#3256;&#3275;&#3240;&#3263;&#3247;&#3262; &#3223;&#3262;&#3202;&#3239;&#3263; &#3257;&#3262;&#3223;&#3266; &#3242;&#3277;&#3248;&#3239;&#3262;&#3240;&#3263; &#3246;&#3240;&#3246;&#3275;&#3257;&#3240;&#3277; &#3256;&#3263;&#3202;&#3223;&#3277; &#3244;&#3263;&#3233;&#3265;&#3223;&#3233;&#3270; &#3246;&#3262;&#3233;&#3263;&#3238;&#3248;&#3265; -&#3242;&#3263;&#3231;&#3263;&#3216; &#3226;&#3263;&#3236;&#3277;&#3248; &#3240;&#3253;&#3238;&#3270;&#3257;&#3250;&#3263;: &#3257;&#3223;&#3248;&#3235;&#3223;&#3251; &#3245;&#3262;&#3248;&#3238;&#3263;&#3202;&#3238; &#3221;&#3265;&#3256;&#3263;&#3238;&#3263;&#3248;&#3265;&#3253; &#3247;&#3265;&#3242;&#3263;&#3214;, &#3236;&#3240;&#3277;&#3240; &#3256;&#3262;&#3239;&#3240;&#3270;&#3247;&#3240;&#3277;&#3240;&#3265; &#3244;&#3263;&#3202;&#3244;&#3263;&#3256;&#3265;&#3253; &#3253;&#3248;&#3238;&#3263; &#3244;&#3263;&#3233;&#3265;&#3223;&#3233;&#3270; &#3246;&#3262;&#3233;&#3263;&#3238; &#3240;&#3202;&#3236;&#3248; &#3244;&#3265;&#3239;&#3253;&#3262;&#3248; &#3248;&#3262;&#3236;&#3277;&#3248;&#3263; &#3242;&#3277;&#3248;&#3239;&#3262;&#3240;&#3263;&#160; &#3246;&#3240;&#3246;&#3275;&#3257;&#3240;&#3277; &#3256;&#3263;&#3202;&#3223;&#3277; &#3215;&#3248;&#3277;&#3242;&#3233;&#3263;&#3256;&#3263;&#3238;&#3277;&#3238; &#3220;&#3236;&#3235; &#3221;&#3266;&#3231;&#3221;&#3277;&#3221;&#3270; &#3256;&#3246;&#3262;&#3228;&#3253;&#3262;&#3238;&#3263; &#3257;&#3262;&#3223;&#3266; &#3244;&#3257;&#3265;&#3228;&#3240; &#3256;&#3246;&#3262;&#3228; &#3242;&#3221;&#3277;&#3255;&#3223;&#3251; &#3253;&#3248;&#3263;&#3255;&#3277;&#3232;&#3248;&#3265; &#3223;&#3272;&#3248;&#3265;&#3257;&#3262;&#3228;&#3248;&#3262;&#3223;&#3265;&#3253; &#3246;&#3266;&#3250;&#3221; &#3246;&#3272;&#3236;&#3277;&#3248;&#3263;&#3221;&#3266;&#3231;&#3238;&#3250;&#3277;&#3250;&#3263; &#3244;&#3263;&#3248;&#3265;&#3221;&#3265; &#3244;&#3263;&#3231;&#3277;&#3231;&#3263;&#3248;&#3265;&#3253; &#3256;&#3266;&#3226;&#3240;&#3270; &#3240;&#3264;&#3233;&#3263;&#3238;&#3248;&#3265;. &#3208; &#3246;&#3239;&#3277;&#3247;&#3270;, &#3256;&#3262;&#3239;&#3240;&#3270; &#3253;&#3248;&#3238;&#3263;&#3247;&#3250;&#3277;&#3250;&#3263; &#3221;&#3267;&#3255;&#3263; &#3221;&#3277;&#3255;&#3271;&#3236;&#3277;&#3248;&#3253;&#3240;&#3277;&#3240;&#3265; &#3242;&#3277;&#3248;&#3246;&#3265;&#3222;&#3253;&#3262;&#3223;&#3263; &#3242;&#3277;&#3248;&#3256;&#3277;&#3236;&#3262;&#3242;&#3263;&#3256;&#3263;&#3250;&#3277;&#3250; &#3214;&#3202;&#3244; &#3221;&#3262;&#3248;&#3235;&#3221;&#3277;&#3221;&#3270; &#3247;&#3265;&#3242;&#3263;&#3214; &#3242;&#3277;&#3248;&#3246;&#3265;&#3222; [...]<div>
Related posts:<ol>
<li>
<a href="http://sullianews.com/featured/19083/" rel="bookmark" title="&#3221;&#3248;&#3277;&#3240;&#3262;&#3231;&#3221; &#8216;&#3221;&#3272;&#8217; &#3253;&#3254;, &#3244;&#3263;&#3228;&#3270;&#3242;&#3263; &#3238;&#3266;&#3251;&#3264;&#3242;&#3231;">&#3221;&#3248;&#3277;&#3240;&#3262;&#3231;&#3221; &#8216;&#3221;&#3272;&#8217; &#3253;&#3254;, &#3244;&#3263;&#3228;&#3270;&#3242;&#3263; &#3238;&#3266;&#3251;&#3264;&#3242;&#3231;</a> <small>&#3244;&#3270;&#3202;&#3223;&#3251;&#3266;&#3248;&#3265; (&#3216;&#3214;&#3214;&#3240;&#3277;&#3214;&#3256;&#3277;): &#3246;&#3265;&#3202;&#3244;&#3248;&#3265;&#3253; &#3250;&#3275;&#3221;&#3256;&#3245;&#3262; &#3226;&#3265;&#3240;&#3262;&#3253;&#3235;&#3270;&#3223;&#3263;&#3202;&#3236; &#3246;&#3265;&#3202;&#3226;&#3270; &#3240;&#3233;&#3270;&#3238;&#3263;&#3248;&#3265;&#3253; &#3248;&#3262;&#3228;&#3277;&#3247; &#3253;&#3263;&#3239;&#3262;&#3240;&#3256;&#3245;&#3262; &#3226;&#3265;&#3240;&#3262;&#3253;&#3235;&#3270;&#3247;&#3250;&#3277;&#3250;&#3263;...</small>
</li>
<li>
<a href="http://sullianews.com/national-news/president-election-2/" rel="bookmark" title="&#3248;&#3262;&#3255;&#3277;&#3231;&#3277;&#3248;&#3242;&#3236;&#3263; &#3226;&#3265;&#3240;&#3262;&#3253;&#3235;&#3270;; &#3240;&#3262;&#3240;&#3263;&#3250;&#3277;&#3250;&#3253;&#3270;&#3202;&#3238; &#3242;&#3277;&#3248;&#3235;&#3244;&#3277;">&#3248;&#3262;&#3255;&#3277;&#3231;&#3277;&#3248;&#3242;&#3236;&#3263; &#3226;&#3265;&#3240;&#3262;&#3253;&#3235;&#3270;; &#3240;&#3262;&#3240;&#3263;&#3250;&#3277;&#3250;&#3253;&#3270;&#3202;&#3238; &#3242;&#3277;&#3248;&#3235;&#3244;&#3277;</a> <small>&#3257;&#3274;&#3256;&#3238;&#3263;&#3250;&#3277;&#3250;&#3263;: &#3248;&#3262;&#3255;&#3277;&#3231;&#3277;&#3248;&#3242;&#3236;&#3263; &#3226;&#3265;&#3240;&#3262;&#3253;&#3235;&#3270;&#3223;&#3270; &#3218;&#3246;&#3277;&#3246;&#3236;&#3238; &#3205;&#3245;&#3277;&#3247;&#3248;&#3277;&#3237;&#3263; &#3206;&#3247;&#3277;&#3221;&#3270; &#3240;&#3263;&#3231;&#3277;&#3231;&#3263;&#3240;&#3250;&#3277;&#3250;&#3263; &#3242;&#3277;&#3248;&#3247;&#3236;&#3277;&#3240; &#3246;&#3265;&#3202;&#3238;&#3265;&#3253;&#3248;&#3263;&#3256;&#3263;&#3248;&#3265;&#3253; &#3221;&#3262;&#3202;&#3223;&#3277;&#3248;&#3270;&#3256;&#3277;&#8204;&#3223;&#3270;,...</small>
</li>
<li>
<a href="http://sullianews.com/national-news/singh-is-president/" rel="bookmark" title="&#3256;&#3263;&#3202;&#3223;&#3277; &#3248;&#3262;&#3255;&#3277;&#3231;&#3277;&#3248;&#3242;&#3236;&#3263;: &#3238;&#3264;&#3238;&#3263;, &#3246;&#3265;&#3250;&#3262;&#3247;&#3202; &#3205;&#3226;&#3277;&#3226;&#3248;&#3263;&#3247; &#3238;&#3262;&#3251;">&#3256;&#3263;&#3202;&#3223;&#3277; &#3248;&#3262;&#3255;&#3277;&#3231;&#3277;&#3248;&#3242;&#3236;&#3263;: &#3238;&#3264;&#3238;&#3263;, &#3246;&#3265;&#3250;&#3262;&#3247;&#3202; &#3205;&#3226;&#3277;&#3226;&#3248;&#3263;&#3247; &#3238;&#3262;&#3251;</a> <small>&#3257;&#3274;&#3256;&#3238;&#3263;&#3250;&#3277;&#3250;&#3263;: &#3248;&#3262;&#3255;&#3277;&#3231;&#3277;&#3248;&#3242;&#3236;&#3263; &#3205;&#3245;&#3277;&#3247;&#3248;&#3277;&#3237;&#3263; &#3206;&#3247;&#3277;&#3221;&#3270;&#3247; &#3256;&#3266;&#3236;&#3277;&#3248;&#3253;&#3240;&#3277;&#3240;&#3265; &#3236;&#3246;&#3277;&#3246; &#3221;&#3272;&#3223;&#3270; &#3236;&#3270;&#3223;&#3270;&#3238;&#3265;&#3221;&#3274;&#3202;&#3233; &#3246;&#3246;&#3236;&#3262; &#3244;&#3277;&#3247;&#3262;&#3240;&#3248;&#3277;&#3228;&#3263;...</small>
</li>
</ol>
</div>
]]></description>
				<content:encoded><![CDATA[
<p>ಸೋನಿಯಾ ಗಾಂಧಿ ಹಾಗೂ ಪ್ರಧಾನಿ ಮನಮೋಹನ್ ಸಿಂಗ್ ಬಿಡುಗಡೆ ಮಾಡಿದರು -ಪಿಟಿಐ ಚಿತ್ರ</p>
<p>ನವದೆಹಲಿ: ಹಗರಣಗಳ ಭಾರದಿಂದ ಕುಸಿದಿರುವ ಯುಪಿಎ, ತನ್ನ ಸಾಧನೆಯನ್ನು ಬಿಂಬಿಸುವ ವರದಿ ಬಿಡುಗಡೆ ಮಾಡಿದ ನಂತರ ಬುಧವಾರ ರಾತ್ರಿ ಪ್ರಧಾನಿ  ಮನಮೋಹನ್ ಸಿಂಗ್ ಏರ್ಪಡಿಸಿದ್ದ ಔತಣ ಕೂಟಕ್ಕೆ ಸಮಾಜವಾದಿ ಹಾಗೂ ಬಹುಜನ ಸಮಾಜ ಪಕ್ಷಗಳ ವರಿಷ್ಠರು ಗೈರುಹಾಜರಾಗುವ ಮೂಲಕ ಮೈತ್ರಿಕೂಟದಲ್ಲಿ ಬಿರುಕು ಬಿಟ್ಟಿರುವ ಸೂಚನೆ ನೀಡಿದರು.</p>
<p>ಈ ಮಧ್ಯೆ, ಸಾಧನೆ ವರದಿಯಲ್ಲಿ ಕೃಷಿ ಕ್ಷೇತ್ರವನ್ನು ಪ್ರಮುಖವಾಗಿ ಪ್ರಸ್ತಾಪಿಸಿಲ್ಲ ಎಂಬ ಕಾರಣಕ್ಕೆ ಯುಪಿಎ ಪ್ರಮುಖ ಅಂಗಪಕ್ಷ ಎನ್‌ಸಿಪಿ ಕೂಡ ಅಸಮಾಧಾನಗೊಂಡಿದೆ ಎನ್ನಲಾಗಿದೆ. ಈ ಎರಡು ಬೆಳವಣಿಗೆಗಳು ಲೋಕಸಭೆ ಚುನಾವಣೆಗೆ ಸಜ್ಜಾಗುತ್ತಿರುವ ಕಾಂಗ್ರೆಸ್ ಪಕ್ಷದ ಉತ್ಸಾಹಕ್ಕೆ ಭಂಗ ತರುವಂತಿವೆ. ಎಸ್‌ಪಿ ಮುಖ್ಯಸ್ಥ ಮುಲಾಯಂ ಸಿಂಗ್ ಯಾದವ್ ಹಾಗೂ ಬಿಎಸ್‌ಪಿ ನಾಯಕಿ ಮಾಯಾವತಿ, ಔತಣ ಕೂಟಕ್ಕೆ ತಮ್ಮ ಪ್ರತಿನಿಧಿಗಳನ್ನು ಕಳಿಸಿದ್ದರಿಂದ ಕಾಂಗ್ರೆಸ್‌ನ ಮುಜುಗರ ಕೊಂಚ ಕಡಿಮೆಯಾಯಿತು.</p>
<p>ಬಿಜೆಪಿ ವಿರುದ್ಧ ವಾಗ್ದಾಳಿ: ಪ್ರಗತಿ ವರದಿ ಬಿಡುಗಡೆ  ಸಮಾರಂಭದಲ್ಲಿ ಪ್ರಧಾನಿ ಸಿಂಗ್ ಮತ್ತು ಯುಪಿಎ ಅಧ್ಯಕ್ಷೆ ಸೋನಿಯಾ ಗಾಂಧಿ ಇಬ್ಬರೂ ಬಿಜೆಪಿಯನ್ನು ತೀವ್ರವಾಗಿ ತರಾಟೆಗೆ ತೆಗೆದುಕೊಂಡರು. ಸಂಸತ್ ಕಲಾಪಕ್ಕೆ ಅಡ್ಡಿಪಡಿಸಿದ್ದಕ್ಕೆ ಹಾಗೂ ಮಹತ್ವದ ಮಸೂದೆಗಳ ಅಂಗೀಕಾರಕ್ಕೆ ತಡೆಯೊಡ್ಡಿದ್ದಕ್ಕೆ ವಿರೋಧ ಪಕ್ಷವನ್ನು ಖಂಡಿಸಿದರು.</p>
<p>`ಆಹಾರ ಭದ್ರತೆ ಹಾಗೂ ಭೂಸ್ವಾಧೀನ ಮಸೂದೆಗಳ ಅಂಗೀಕಾರಕ್ಕೆ ಪಕ್ಷಬೇಧ ಮರೆತು ಬೆಂಬಲ ನೀಡಬೇಕು&#8217; ಎಂದು ಎನ್‌ಡಿಎ ಹಾಗೂ ಅದರ ಮಿತ್ರಪಕ್ಷಗಳಲ್ಲಿ ಸೋನಿಯಾ ಮನವಿ ಮಾಡಿಕೊಂಡರು.</p>
<p>`ಈ ಎರಡು ವಿಷಯಗಳು ದೇಶದ ಜನಸಾಮಾನ್ಯರ ಬದುಕಿಗೆ ಮಹತ್ವದ್ದಾಗಿವೆ. ಇದರಲ್ಲಿ ಆಡಳಿತ ಹಾಗೂ ವಿರೋಧ ಪಕ್ಷಗಳ ಪ್ರತಿಷ್ಠೆಯ ಪ್ರಶ್ನೆಯೇ ಬರುವುದಿಲ್ಲ&#8217; ಎಂದು ಅವರು ಹೇಳಿದರು.</p>
<p>ಸಮಗ್ರ ಅಭಿವೃದ್ಧಿ:  `ಯುಪಿಎ ಸರ್ಕಾರ ಸಮಗ್ರ ಅಭಿವೃದ್ಧಿ ಸಾಧಿಸಿದೆ. ಆರ್ಥಿಕ ಪ್ರಗತಿ ಸುಧಾರಿಸಿದ್ದು, ಅಭಿವೃದ್ಧಿ ಯೋಜನೆಗಳನ್ನು ಅತ್ಯುತ್ತಮವಾಗಿ ಅನುಷ್ಠಾನಕ್ಕೆ ತರಲಾಗಿದೆ&#8217; ಎಂದು ಪ್ರಧಾನಿ ಬಣ್ಣಿಸಿದರು.</p>
<p>`ಬದಲಾಗುತ್ತಿರುವ ಜಗತ್ತಿನೊಂದಿಗೆ ಭಾರತದ ಸಂಬಂಧವನ್ನು ಸುಧಾರಿಸುವಲ್ಲಿ ಯುಪಿಎ ಶ್ರಮಿಸಿದೆ. ಯುಪಿಎ ಸರ್ಕಾರದ ಒಂಬತ್ತು ವರ್ಷಗಳ ಸಾಧನೆಗೆ  ಕಾಂಗ್ರೆಸ್ ಅಧ್ಯಕ್ಷೆ ಸೋನಿಯಾಗಾಂಧಿ ಅವರ ಸ್ಫೂರ್ತಿದಾಯಕ ನಾಯಕತ್ವ ಕಾರಣ&#8217; ಎಂದು ಮನಮೋಹನ್ ಸಿಂಗ್ ನುಡಿದರು.</p>
<p>ಪ್ರಧಾನಿಗೆ ಬೆಂಬಲ: `ವಿರೋಧ ಪಕ್ಷಗಳ ನಿಂದನೆಯ ನಡುವೆಯೂ ಮನಮೋಹನ್ ಸಿಂಗ್ ಅವರು ಘನತೆಯಿಂದ ತಮ್ಮ ಜವಾಬ್ದಾರಿಯನ್ನು ನಿಭಾಯಿಸುತ್ತ ಬಂದಿದ್ದಾರೆ. ನಾವು ಅವರನ್ನು ಗೌರವಿಸುತ್ತೇವೆ ಮತ್ತು ಅವರ ಬೆಂಬಲಕ್ಕೆ ಇದ್ದೇವೆ&#8217; ಎಂದು ಸೋನಿಯಾ ಅವರು ಮನಮೋಹನ್ ಸಿಂಗ್ ಅವರನ್ನು ಹಾಡಿ ಹೊಗಳಿದರು.</p>
<p>`ಎಲ್ಲೂ ಸಲ್ಲದ ನಾಯಕ&#8217;<br />
ನವದೆಹಲಿ: ಕೇಂದ್ರದ ಯುಪಿಎ-2 ಸರ್ಕಾರ ನಾಲ್ಕನೇ ವರ್ಷಾಚರಣೆ ಸಂಭ್ರಮದಲ್ಲಿರುವಾಗ ಪ್ರಧಾನಿ ಅವರನ್ನು ತೀವ್ರವಾಗಿ ಟೀಕಿಸಿರುವ ಬಿಜೆಪಿ, ದೇಶದ ಅತ್ಯುನ್ನತ ಪದವಿಗಳ್ಲ್ಲಲಿ ಒಂದಾದ ಪ್ರಧಾನಿ ಹುದ್ದೆಯನ್ನು ಮನಮೋಹನ್ ಸಿಂಗ್ ಅವರು ಇದುವರೆಗೆ ಯಾರೂ ಕಂಡರಿಯದಷ್ಟು ವ್ಯಂಗ್ಯೋಕ್ತಿ ಹಾಗೂ ನಗೆಪಾಟಲಿಗೊಳಪಡಿಸುವ ಮೂಲಕ ಅಪಮೌಲ್ಯಗೊಳಿಸಿದ್ದಾರೆ ಎಂದು ಖಾರವಾಗಿ ಮೂದಲಿಸಿದೆ.</p>
<p>`ಸಿಂಗ್ ದೇಶಕ್ಕೂ ನಾಯಕರಾಗಿಲ್ಲ. ಅವರ ಪಕ್ಷದ ಮುಖಂಡರೂ ಅಲ್ಲ&#8217; ಎಂದು ಟೀಕಾ ಪ್ರಹಾರ ಮಾಡಿದೆ.</p>
<p>ಬಿಜೆಪಿ ಟೀಕೆಗೆ ಪ್ರತಿಕ್ರಿಯಿಸಿರುವ ಕಾಂಗ್ರೆಸ್, `ಬಿಜೆಪಿ ಮುಖಂಡರ ಕಣ್ಣಿಗೆ ಪೊರೆ ಬಂದಿದೆ.  ಪ್ರಗತಿ ಕಾಣಿಸುತ್ತಿಲ್ಲ, ಅದಕ್ಕಾಗಿ ಅವರು ಸರ್ಕಾರ ಏರ್ಪಡಿಸುವ  ಕಣ್ಣಿನ ಪೊರೆ ಶಸ್ತ್ರ ಚಿಕಿತ್ಸೆ ಶಿಬಿರಗಳಲ್ಲಿ ಸೇರಿಕೊಳ್ಳುವ ಅಗತ್ಯವಿದೆ. ಯಾವುದೇ ಸಾಮೂಹಿಕ ಗುರಿಯನ್ನು ಹೊಂದಿರದ ಬಿಜೆಪಿ  ವಿರೋಧ ಪಕ್ಷದ ಸ್ಥಾನದಲ್ಲಿ ಕುಳಿತು ಹ್ಯಾಟ್ರಿಕ್ ಮಾಡಲಿದೆ&#8217; ಎಂದು ತಿರುಗೇಟು ನೀಡಿದೆ.</p>
<p><img class="aligncenter size-full wp-image-19189" alt="UPA" src="http://www.maxnewsonline.com/wp-content/uploads/2013/05/-e0-b2-ae-e0-b3-88-e0-b2-a4-e0-b3-8d-e0-b2-b0-e0-b2-bf-e0-b2-af-e0-b2-b2-e0-b3-8d-e0-b2-b2-e0-b2-bf--e0-b2-85-e0-b2-aa-e0-b2-b8-e0-b3-8d-e0-b2-b5-e0-b2-b0.jpg" width="221" height="140" /></p>
<p>]]></content:encoded>
			<wfw:commentRss>http://sullianews.com/national-news/%e0%b2%ae%e0%b3%88%e0%b2%a4%e0%b3%8d%e0%b2%b0%e0%b2%bf%e0%b2%af%e0%b2%b2%e0%b3%8d%e0%b2%b2%e0%b2%bf-%e0%b2%85%e0%b2%aa%e0%b2%b8%e0%b3%8d%e0%b2%b5%e0%b2%b0/feed/</wfw:commentRss>
		<slash:comments>0</slash:comments>
<enclosure url="" length="" type="" />
		</item>
		<item>
		<title>കേരള മെഡിക്കല്‍ , എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു</title>
		<link>http://www.maxnewsonline.com/2013/05/23/139517/</link>
		<comments>http://www.maxnewsonline.com/2013/05/23/139517/#comments</comments>
		<pubDate>Thu, 23 May 2013 11:59:41 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[Latest News]]></category>
		<guid isPermaLink="false">http://www.maxnewsonline.com/?p=139517</guid>
		<description><![CDATA[എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള പ്രവേശന പരീക്ഷാ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചത്.എഞ്ചിനീയറിംഗ് പ്രവേശനത്തിന് 74226 പേര്‍ക്കും മെഡിക്കല്‍ പ്രവേശനത്തിന് 51559 പേര്‍ക്കുമാണ് യോഗ്യത ലഭിച്ചത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഗോകുല്‍ ജി നായര്‍ ( കാസര്‍കോട്) ഒന്നാം റാങ്കും അമര്‍ ബാബു (കോഴിക്കോട്) രണ്ടാം റാങ്കും ആതില എ (മലപ്പുറം) മൂന്നാം റാങ്കും നേടി.]]></description>
				<content:encoded><![CDATA[<p><a href="http://www.maxnewsonline.com/wp-content/uploads/2013/05/ias-exam_350_n_050713033526.jpg" rel="lightbox[139517]"><img class="alignleft size-full wp-image-139519" alt="ias-exam_350_n_050713033526" src="http://www.maxnewsonline.com/wp-content/uploads/2013/05/ias-exam_350_n_050713033526.jpg" width="350" height="225" /></a>എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള പ്രവേശന പരീക്ഷാ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചത്.എഞ്ചിനീയറിംഗ് പ്രവേശനത്തിന് 74226 പേര്‍ക്കും മെഡിക്കല്‍ പ്രവേശനത്തിന് 51559 പേര്‍ക്കുമാണ് യോഗ്യത ലഭിച്ചത്.<br />
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഗോകുല്‍ ജി നായര്‍ ( കാസര്‍കോട്) ഒന്നാം റാങ്കും അമര്‍ ബാബു (കോഴിക്കോട്) രണ്ടാം റാങ്കും ആതില എ (മലപ്പുറം) മൂന്നാം റാങ്കും നേടി.</p>
]]></content:encoded>
			<wfw:commentRss>http://www.maxnewsonline.com/2013/05/23/139517/feed/</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഇന്റലിജന്‍സ് വിഭാഗം സമുദായ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു,ജി.സുകുമാരന്‍ നായര്‍</title>
		<link>http://www.maxnewsonline.com/2013/05/23/139512/</link>
		<comments>http://www.maxnewsonline.com/2013/05/23/139512/#comments</comments>
		<pubDate>Thu, 23 May 2013 11:48:42 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[Latest News]]></category>
		<guid isPermaLink="false">http://www.maxnewsonline.com/?p=139512</guid>
		<description><![CDATA[ഇന്റലിജന്‍സ് വിഭാഗം താനുള്‍പ്പെടെയുളള സമുദായ സംഘടനാ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി . സമുദായ നേതാക്കളെ ക്രിമിനല്‍ കുറ്റവാളികളെ പോലെയാണു കാണുന്നത്. ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഉഴപ്പുകയാണ് ചെയ്തത്. ഫോണ്‍ ചോര്‍ത്തുന്നത് നിയമ നിഷേധവും അനീതിയും അധാര്‍മികവും മനുഷ്യാവകാശ ലംഘനവും ആണ്.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞതിനു ശേഷം മറ്റു നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.]]></description>
				<content:encoded><![CDATA[<p><a href="http://www.maxnewsonline.com/wp-content/uploads/2011/05/G.-Sukumaran-Nair.png" rel="lightbox[139512]"><img class="alignleft size-full wp-image-14979" alt="G. Sukumaran Nair" src="http://www.maxnewsonline.com/wp-content/uploads/2011/05/G.-Sukumaran-Nair.png" width="421" height="458" /></a>ഇന്റലിജന്‍സ് വിഭാഗം താനുള്‍പ്പെടെയുളള സമുദായ സംഘടനാ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി .<br />
സമുദായ നേതാക്കളെ ക്രിമിനല്‍ കുറ്റവാളികളെ പോലെയാണു കാണുന്നത്. ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഉഴപ്പുകയാണ് ചെയ്തത്. ഫോണ്‍ ചോര്‍ത്തുന്നത് നിയമ നിഷേധവും അനീതിയും അധാര്‍മികവും മനുഷ്യാവകാശ ലംഘനവും ആണ്.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞതിനു ശേഷം മറ്റു നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
			<wfw:commentRss>http://www.maxnewsonline.com/2013/05/23/139512/feed/</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഡോളര്‍ വീണ്ടും ഉയര്‍ന്നു, പ്രവാസികള്‍ക്ക് ചാകര, രൂപ നിരക്ക് 55.83</title>
		<link>http://www.maxnewsonline.com/2013/05/23/139503/</link>
		<comments>http://www.maxnewsonline.com/2013/05/23/139503/#comments</comments>
		<pubDate>Thu, 23 May 2013 07:01:29 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[Business]]></category>
		<category><![CDATA[Foriegn]]></category>
		<category><![CDATA[Pravasi]]></category>
		<guid isPermaLink="false">http://www.maxnewsonline.com/?p=139503</guid>
		<description><![CDATA[അമേരിക്കന്‍ പ്രവാസികള്‍ക്ക് ചാകരയൊരുക്കി ഡോളര്‍ വില ഉയര്‍ന്നു. രൂപയുമായുള്ള വിനിമയമൂല്യത്തില്‍ 55.83 രൂപയുമായാണ് ഡോളര്‍ കുതിച്ചത്. ആറു മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. ഡോളര്‍ വില ഇനിയും ഉയരുമെന്നാണ് സൂചന. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയും യൂറോ അടക്കമുള്ള യൂറോപ്യന്‍ നാണയത്തില്‍ വിലയിടിവും സംഭവിച്ചതോടെയാണ് ഡോളര്‍ കരുത്താര്‍ജ്ജിച്ചത്.]]></description>
				<content:encoded><![CDATA[<p><a href="http://www.maxnewsonline.com/wp-content/uploads/2012/11/us-dollar-euro-exchange-rate.jpg" rel="lightbox[139503]"><img src="http://www.maxnewsonline.com/wp-content/uploads/2012/11/us-dollar-euro-exchange-rate.jpg" alt="us-dollar-euro-exchange-rate" width="375" height="250" class="alignleft size-full wp-image-113517" /></a>അമേരിക്കന്‍ പ്രവാസികള്‍ക്ക് ചാകരയൊരുക്കി ഡോളര്‍ വില ഉയര്‍ന്നു. രൂപയുമായുള്ള വിനിമയമൂല്യത്തില്‍ 55.83 രൂപയുമായാണ് ഡോളര്‍ കുതിച്ചത്. ആറു മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. ഡോളര്‍ വില ഇനിയും ഉയരുമെന്നാണ് സൂചന. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയും യൂറോ അടക്കമുള്ള യൂറോപ്യന്‍ നാണയത്തില്‍ വിലയിടിവും സംഭവിച്ചതോടെയാണ് ഡോളര്‍ കരുത്താര്‍ജ്ജിച്ചത്.</p>
]]></content:encoded>
			<wfw:commentRss>http://www.maxnewsonline.com/2013/05/23/139503/feed/</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഹോഡ്ജിന്റെ കളിയില്‍ രാജസ്ഥാന് ആശ്വാസ ജയം, സണ്‍റൈസേഴ്‌സ് പുറത്ത്</title>
		<link>http://www.maxnewsonline.com/2013/05/23/139496/</link>
		<comments>http://www.maxnewsonline.com/2013/05/23/139496/#comments</comments>
		<pubDate>Thu, 23 May 2013 06:56:25 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[Cricket]]></category>
		<category><![CDATA[Featured]]></category>
		<guid isPermaLink="false">http://www.maxnewsonline.com/?p=139496</guid>
		<description><![CDATA[ഐപിഎല്ലിലെ താരോദയമായിരുന്ന സണ്‍റൈസേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. നാലു വിക്കറ്റിന് ജയം സ്വന്തമാക്കിയത് ഐപിഎല്‍ വാതുവെപ്പില്‍ സംശയനിഴലില്‍ നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. വെള്ളിയാഴ്ച മുംബയ് ഇന്ത്യന്‍സിനെതിരെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ വിജയിച്ചാല്‍ രാജസ്ഥാന് ഫൈനലില്‍ കളിക്കാം. അതേസമയം ഇന്നലത്തെ തോല്‍വിയോടെ ഹൈദരാബാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ടോസ് നേടി ബാറ്റിംഗിനിറഹ്ങിയ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ 132/7 എന്ന സ്‌കോറില്‍ ഒതുങ്ങിയപ്പോള്‍ നാല് പന്തും നാലു വിക്കറ്റും ബാക്കി നില്‍ക്കേ രാജസ്ഥാന്‍ വിജയം കാണുകയായിരുന്നു. [...]]]></description>
				<content:encoded><![CDATA[<p><a href="http://www.maxnewsonline.com/wp-content/uploads/2013/05/hODGE.jpg" rel="lightbox[139496]"><img src="http://www.maxnewsonline.com/wp-content/uploads/2013/05/hODGE.jpg" alt="hODGE" width="331" height="484" class="alignleft size-full wp-image-139500" /></a>ഐപിഎല്ലിലെ താരോദയമായിരുന്ന സണ്‍റൈസേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. നാലു വിക്കറ്റിന് ജയം സ്വന്തമാക്കിയത് ഐപിഎല്‍ വാതുവെപ്പില്‍ സംശയനിഴലില്‍ നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. വെള്ളിയാഴ്ച മുംബയ് ഇന്ത്യന്‍സിനെതിരെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ വിജയിച്ചാല്‍ രാജസ്ഥാന് ഫൈനലില്‍ കളിക്കാം. അതേസമയം ഇന്നലത്തെ തോല്‍വിയോടെ ഹൈദരാബാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.</p>
<p>ടോസ് നേടി ബാറ്റിംഗിനിറഹ്ങിയ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ 132/7 എന്ന സ്‌കോറില്‍ ഒതുങ്ങിയപ്പോള്‍ നാല് പന്തും നാലു വിക്കറ്റും ബാക്കി നില്‍ക്കേ രാജസ്ഥാന്‍ വിജയം കാണുകയായിരുന്നു.</p>
<p>രാഹുല്‍ ദ്രാവിഡ് (12), രഹാനെ (18), വാട്ട്‌സണ്‍ (24), ദിഷാന്ത് (0), സ്റ്റുവര്‍ട്ട് ബിന്നി (2), സംഞ്ജു സാംസണ്‍ (10) എന്നിവര്‍ വരിവരിയായി പുറത്തായപ്പോള്‍ 102/6 എന്ന നിലയിലായിരുന്ന രാജസ്ഥാനെ പുറത്താകാതെ അര്‍ദ്ധ സെഞ്ചറി നേടിയ ബ്രാഡ് ഹോഡ്ജാണ് (29 പന്തില്‍ 54) വിജയത്തിലെത്തിച്ചത്. രണ്ടു ഫോറും അഞ്ച് സിക്‌സും ഹോഡ്ജ് പറത്തി. അവസാനം വരെ സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തില്‍ സമി എിഞ്ഞ ലാസ്റ്റ് ഓവറിന്റെ ആദ്യ രണ്ട് പന്തുകളും സിക്‌സ് പറത്തിയാണ് ഹോഡ്ജ് ടീമിനെ വിജയിപ്പിച്ചത്.</p>
]]></content:encoded>
			<wfw:commentRss>http://www.maxnewsonline.com/2013/05/23/139496/feed/</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വാതുവെപ്പ്: സംശയനിഴലില്‍ ധോണിയും</title>
		<link>http://www.maxnewsonline.com/2013/05/23/139492/</link>
		<comments>http://www.maxnewsonline.com/2013/05/23/139492/#comments</comments>
		<pubDate>Thu, 23 May 2013 06:51:22 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[Cricket]]></category>
		<category><![CDATA[Featured]]></category>
		<guid isPermaLink="false">http://www.maxnewsonline.com/?p=139492</guid>
		<description><![CDATA[ക്രിക്കറ്റ് വാതുവെപ്പിന്റെ സംശയനിഴലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും. ധോണിക്ക് വാതുവയ്പ്പുകാരുമായി ബന്ധമുണ്ടെങ്കില്‍ തന്നെ അത് ഭാര്യ സാക്ഷി വഴിയായിരിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ . മുതിര്‍ന്ന താരങ്ങള്‍ക്ക് വാതുവയ്പ്പുകാര്‍ ഹമ്മര്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നുവെന്ന ശ്രീശാന്തിന്റെ വെളിപ്പെടുത്തലും ധോണിയ്ക്ക് പാരയാകും. ഇന്ത്യന്‍ ടീമില്‍ ആഢംബര കാറായ ഹമ്മര്‍ സ്വന്തമായുള്ളത് ധോണിക്കും ഹര്‍ഭജനും മാത്രമാണ്. ധോണിയുമായുള്ളതിനേക്കാള്‍ ശ്രീശാന്തിന് സൗഹൃദം സാക്ഷിയോടായിരുന്നുവെന്നതും ഇവര്‍ക്ക് വാതുവയ്പ്പുകാരുമായി ബന്ധമുണ്ടാകാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ശ്രീശാന്തിന് കാമുകി സാക്ഷി [...]]]></description>
				<content:encoded><![CDATA[<p><a href="http://www.maxnewsonline.com/wp-content/uploads/2013/05/dhONI-WITH-wiFE.jpg" rel="lightbox[139492]"><img src="http://www.maxnewsonline.com/wp-content/uploads/2013/05/dhONI-WITH-wiFE.jpg" alt="dhONI WITH wiFE" width="331" height="495" class="alignleft size-full wp-image-139494" /></a>ക്രിക്കറ്റ് വാതുവെപ്പിന്റെ സംശയനിഴലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും. ധോണിക്ക് വാതുവയ്പ്പുകാരുമായി ബന്ധമുണ്ടെങ്കില്‍ തന്നെ അത് ഭാര്യ സാക്ഷി വഴിയായിരിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ .</p>
<p>മുതിര്‍ന്ന താരങ്ങള്‍ക്ക് വാതുവയ്പ്പുകാര്‍ ഹമ്മര്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നുവെന്ന ശ്രീശാന്തിന്റെ വെളിപ്പെടുത്തലും ധോണിയ്ക്ക് പാരയാകും. ഇന്ത്യന്‍ ടീമില്‍ ആഢംബര കാറായ ഹമ്മര്‍ സ്വന്തമായുള്ളത് ധോണിക്കും ഹര്‍ഭജനും മാത്രമാണ്. ധോണിയുമായുള്ളതിനേക്കാള്‍ ശ്രീശാന്തിന് സൗഹൃദം സാക്ഷിയോടായിരുന്നുവെന്നതും ഇവര്‍ക്ക് വാതുവയ്പ്പുകാരുമായി ബന്ധമുണ്ടാകാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.</p>
<p>ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ശ്രീശാന്തിന് കാമുകി സാക്ഷി ഝലയെ പരിചയപ്പെടുത്തിക്കൊടുത്തത് സാക്ഷി ധോണിയാണെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തന്നെ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിനിമാ താരം വിന്ദൂ ധാരാസിംഗുമായും സാക്ഷി ധോണിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ധാരാസിംഗിന്റെ മകനായ വിന്ദൂവുമായി സാക്ഷി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തിന് പൊലീസിന് ലഭിച്ച അടിസ്ഥാന തെളിവ്. അതേസമയം കൂടുതല്‍ അന്വേഷണത്തില്‍ സാക്ഷി പല വാതുവയ്പ്പുകാരുമായും ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍. </p>
]]></content:encoded>
			<wfw:commentRss>http://www.maxnewsonline.com/2013/05/23/139492/feed/</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ലിഡിയ ഡേവിസിന് ബുക്കര്‍ സമ്മാനം</title>
		<link>http://www.maxnewsonline.com/2013/05/23/139485/</link>
		<comments>http://www.maxnewsonline.com/2013/05/23/139485/#comments</comments>
		<pubDate>Thu, 23 May 2013 06:44:17 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[E-Note]]></category>
		<category><![CDATA[Featured]]></category>
		<category><![CDATA[Foriegn]]></category>
		<guid isPermaLink="false">http://www.maxnewsonline.com/?p=139485</guid>
		<description><![CDATA[ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം അമേരിക്കന്‍ സാഹിത്യകാരി ലിഡിയ ഡേവിസിന്. ദി എന്‍ഡ് ഓഫ് ദ സ്‌റ്റോറി, വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ്&#8217; തുടങ്ങിയ രചനകളിലൂടെ പ്രശസ്തയാണ് ലിഡിയ. രണ്ട് വര്‍ഷം കൂടുമ്പോഴാണ് സാഹിത്യരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 50 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് നല്‍കുന്നത്. പ്രശസ്ത കന്നട സാഹിത്യകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തിയും ബുക്കര്‍ സാദ്ധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അവസാന സാധ്യതാ പട്ടികയിലെ പത്ത് പേരില്‍ ഇന്ത്യയില്‍ നിന്ന് അനന്തമൂര്‍ത്തി മാത്രമാണുണ്ടായിരുന്നത്.]]></description>
				<content:encoded><![CDATA[<p><a href="http://www.maxnewsonline.com/wp-content/uploads/2013/05/Lidiya-Davis.jpg" rel="lightbox[139485]"><img src="http://www.maxnewsonline.com/wp-content/uploads/2013/05/Lidiya-Davis.jpg" alt="Lidiya Davis" width="331" height="472" class="alignleft size-full wp-image-139487" /></a>ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം അമേരിക്കന്‍ സാഹിത്യകാരി ലിഡിയ ഡേവിസിന്. ദി എന്‍ഡ് ഓഫ് ദ സ്‌റ്റോറി, വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ്&#8217; തുടങ്ങിയ രചനകളിലൂടെ പ്രശസ്തയാണ് ലിഡിയ. രണ്ട് വര്‍ഷം കൂടുമ്പോഴാണ് സാഹിത്യരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 50 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് നല്‍കുന്നത്.</p>
<p>പ്രശസ്ത കന്നട സാഹിത്യകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തിയും ബുക്കര്‍ സാദ്ധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അവസാന സാധ്യതാ പട്ടികയിലെ പത്ത് പേരില്‍ ഇന്ത്യയില്‍ നിന്ന് അനന്തമൂര്‍ത്തി മാത്രമാണുണ്ടായിരുന്നത്.</p>
]]></content:encoded>
			<wfw:commentRss>http://www.maxnewsonline.com/2013/05/23/139485/feed/</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>രമേശിനെ മുഖ്യമന്ത്രിയാക്കണം: ഐ ഗ്രൂപ്പ്</title>
		<link>http://www.maxnewsonline.com/2013/05/23/139481/</link>
		<comments>http://www.maxnewsonline.com/2013/05/23/139481/#comments</comments>
		<pubDate>Thu, 23 May 2013 06:40:19 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[Exclusive]]></category>
		<guid isPermaLink="false">http://www.maxnewsonline.com/?p=139481</guid>
		<description><![CDATA[കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഐ ഗ്രൂപ്പ്. ഇതു സംബന്ധിച്ച യോഗം ഇന്നു കൊച്ചിയില്‍ ചേരും. ആദ്യ മൂന്നു വര്‍ഷം ഉമ്മന്‍ചാണ്ടിയും തുടര്‍ന്നുള്ള രണ്ടു വര്‍ഷം രമേശ് ചെന്നിത്തലയും എന്നായിരുന്നു ധാരണയെന്നു ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഉടന്‍ നിലപാട് സ്വീകരിക്കണമെന്നുമാണ് ഐ ഗ്രൂപ്പ് ആവശ്യം. ഇതോടെ, കോണ്‍ഗ്രസില്‍ ഉരുണ്ടു കൂടിയ പ്രതിസന്ധി കൂടുതല്‍ ശക്തമായി. രമേശ് ചെന്നിത്തലയ്ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കാനും ഒരു വര്‍ഷത്തിനകം രമേശിനെ മുഖ്യമന്ത്രിയാക്കാനും ശക്തമായ സമ്മര്‍ദ്ദം ചെലുത്താനുമുള്ള തീരുമാനമാകും കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ [...]]]></description>
				<content:encoded><![CDATA[<p><a href="http://www.maxnewsonline.com/wp-content/uploads/2011/09/RAMESH_CHENNITHALA_7278e1.jpg" rel="lightbox[139481]"><img src="http://www.maxnewsonline.com/wp-content/uploads/2011/09/RAMESH_CHENNITHALA_7278e1.jpg" alt="RAMESH_CHENNITHALA_7278e" width="246" height="334" class="alignleft size-full wp-image-38230" /></a>കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഐ ഗ്രൂപ്പ്. ഇതു സംബന്ധിച്ച യോഗം ഇന്നു കൊച്ചിയില്‍ ചേരും. ആദ്യ മൂന്നു വര്‍ഷം ഉമ്മന്‍ചാണ്ടിയും തുടര്‍ന്നുള്ള രണ്ടു വര്‍ഷം രമേശ് ചെന്നിത്തലയും എന്നായിരുന്നു ധാരണയെന്നു ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഉടന്‍ നിലപാട് സ്വീകരിക്കണമെന്നുമാണ് ഐ ഗ്രൂപ്പ് ആവശ്യം. ഇതോടെ, കോണ്‍ഗ്രസില്‍ ഉരുണ്ടു കൂടിയ പ്രതിസന്ധി കൂടുതല്‍ ശക്തമായി. രമേശ് ചെന്നിത്തലയ്ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കാനും ഒരു വര്‍ഷത്തിനകം രമേശിനെ മുഖ്യമന്ത്രിയാക്കാനും ശക്തമായ സമ്മര്‍ദ്ദം ചെലുത്താനുമുള്ള തീരുമാനമാകും കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ഉണ്ടാവുക. </p>
<p>മൂന്ന് വര്‍ഷം ഉമ്മന്‍ചാണ്ടിയും രണ്ടു വര്‍ഷം രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകുമെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നതായും ഐ ഗ്രൂപ്പ് പറയുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് മുന്‍ കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പദവി മൂന്നു വര്‍ഷത്തിനു ശേഷം ഐ ഗ്രൂപ്പിനു കൈമാറുമെന്ന് പൊതുധാരണയുണ്ടാക്കിയത്. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ചു ചര്‍ച്ച നടക്കാതെ പോകുകയായിരുന്നെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. </p>
<p>ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിന് മുന്നില്‍ നേരിട്ട് ഉന്നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എ ഗ്രൂപ്പിന് മുന്നില്‍ ഇനി യാതൊരു വിട്ടുവീഴ്ചയും വേണ്‌ടെന്ന നിലപാടാണ് ചെന്നിത്തലയുമായി അടുപ്പമുള്ള പ്രമുഖ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. </p>
<p>എ ഗ്രൂപ്പ് തന്നെ അപമാനിച്ചുവെന്ന പരാതിയുമായി ചെന്നിത്തല നേരിട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാനിരിക്കെയാണ് മുഖ്യമന്ത്രിപദം ആവശ്യപ്പെടാനുള്ള തീരുമാനത്തിലേക്ക് ഗ്രൂപ്പ് നേതാക്കള്‍ എത്തിയത്. അതിനിടെ കോണ്‍ഗ്രസ് അധികാരമേറ്റപ്പോള്‍തന്നെ ഇത്തരത്തില്‍ ഒരു ധാരണ നിലവിലുണ്ടായിരുന്നെന്നും ചില ഐ ഗ്രൂപ്പ് നേതാക്കള്‍ വെളിപ്പെടുത്തി. </p>
]]></content:encoded>
			<wfw:commentRss>http://www.maxnewsonline.com/2013/05/23/139481/feed/</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വട്ടപ്പാറയില്‍ വാഹനാപകടം, നാലു പേര്‍ മരിച്ചു, നാലു പേര്‍ക്ക് ഗുരുതരപരിക്ക്</title>
		<link>http://www.maxnewsonline.com/2013/05/23/139476/</link>
		<comments>http://www.maxnewsonline.com/2013/05/23/139476/#comments</comments>
		<pubDate>Thu, 23 May 2013 06:31:23 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[Kerala]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[Thiruvananthapuram]]></category>
		<guid isPermaLink="false">http://www.maxnewsonline.com/?p=139476</guid>
		<description><![CDATA[വ്യാഴം പുലര്‍ച്ചെ തിരുവനന്തപുരത്തിനു സമീപം വട്ടപ്പാറയില്‍ നടന്ന വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. മറ്റു നാലു പേര്‍ക്ക് ഗുരുതര പരിക്ക്. ധനുവച്ചപുരം സ്വദേശി വിവേകാനന്ദന്‍ (55) , ഭാര്യ പത്മജ (43), മകന്‍ വിഷ്ണു (20), അടുത്ത ബന്ധു സിന്ധുദേവ് (24) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഇവരുടെ കാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടത്തില്‍ പെട്ടത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ചശേഷം കാര്‍ തോട്ടിലേക്ക് [...]]]></description>
				<content:encoded><![CDATA[<p>വ്യാഴം പുലര്‍ച്ചെ തിരുവനന്തപുരത്തിനു സമീപം വട്ടപ്പാറയില്‍ നടന്ന വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. മറ്റു നാലു പേര്‍ക്ക് ഗുരുതര പരിക്ക്. ധനുവച്ചപുരം സ്വദേശി വിവേകാനന്ദന്‍ (55) , ഭാര്യ പത്മജ (43), മകന്‍ വിഷ്ണു (20), അടുത്ത ബന്ധു സിന്ധുദേവ് (24) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.</p>
<p>ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഇവരുടെ കാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടത്തില്‍ പെട്ടത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ചശേഷം കാര്‍ തോട്ടിലേക്ക് മറിഞ്ഞു.</p>
]]></content:encoded>
			<wfw:commentRss>http://www.maxnewsonline.com/2013/05/23/139476/feed/</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>മറയൂര്‍ ചന്ദനലേലം, റെക്കോഡ് വിറ്റുവരവ്, കിട്ടിയത് 19 കോടി</title>
		<link>http://www.maxnewsonline.com/2013/05/23/139472/</link>
		<comments>http://www.maxnewsonline.com/2013/05/23/139472/#comments</comments>
		<pubDate>Thu, 23 May 2013 06:28:00 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[Business]]></category>
		<category><![CDATA[Kerala]]></category>
		<guid isPermaLink="false">http://www.maxnewsonline.com/?p=139472</guid>
		<description><![CDATA[മറയൂരില്‍ നടന്ന ചന്ദനലേലത്തില്‍ സര്‍ക്കാര്‍ 19 കോടി രൂപ നേടി. വിറ്റു പോയത് 41.5 ടണ്‍ ചന്ദനം. 2010ന് ശേഷം ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ പോയത് ഈ വര്‍ഷമാണ്. കഴിഞ്ഞവര്‍ഷം 53 ടണ്‍ ചന്ദനം ലേലത്തില്‍ വച്ചപ്പോള്‍ 26 ടണ്‍ ചന്ദനം മാത്രമേ ലേലത്തില്‍ പോയുള്ളൂ. 19,16,11,635 രൂപയുടെ വരുമാനമാണ് ചന്ദനലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കൂടാതെ വാറ്റ് നികുതിയായി 3 കോടി രൂപയും വരുമാനികുതിയിനത്തില്‍ 50 ലക്ഷവും ഫോറസ്റ്റ് ഡവലപ്‌മെന്റ് നികുതിയില്‍ ഒരു കോടി രൂപയും [...]]]></description>
				<content:encoded><![CDATA[<p><a href="http://www.maxnewsonline.com/wp-content/uploads/2013/05/Maryoor-Sandal-Auction.jpg" rel="lightbox[139472]"><img src="http://www.maxnewsonline.com/wp-content/uploads/2013/05/Maryoor-Sandal-Auction.jpg" alt="Maryoor Sandal Auction" width="351" height="244" class="alignleft size-full wp-image-139474" /></a>മറയൂരില്‍ നടന്ന ചന്ദനലേലത്തില്‍ സര്‍ക്കാര്‍ 19 കോടി രൂപ നേടി. വിറ്റു പോയത് 41.5 ടണ്‍ ചന്ദനം. 2010ന് ശേഷം ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ പോയത് ഈ വര്‍ഷമാണ്. </p>
<p>കഴിഞ്ഞവര്‍ഷം 53 ടണ്‍ ചന്ദനം ലേലത്തില്‍ വച്ചപ്പോള്‍ 26 ടണ്‍ ചന്ദനം മാത്രമേ ലേലത്തില്‍ പോയുള്ളൂ. 19,16,11,635 രൂപയുടെ വരുമാനമാണ് ചന്ദനലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കൂടാതെ വാറ്റ് നികുതിയായി 3 കോടി രൂപയും വരുമാനികുതിയിനത്തില്‍ 50 ലക്ഷവും ഫോറസ്റ്റ് ഡവലപ്‌മെന്റ് നികുതിയില്‍ ഒരു കോടി രൂപയും സര്‍ച്ചാര്‍ജ്ജും സര്‍ക്കാരിന് ലഭിക്കും. </p>
<p>18 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. കര്‍ണാടക സോപ്പ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്, കര്‍ണാടക ഹാന്‍ഡിക്രാഫ്റ്റ്‌സ്, മമ്മിയൂര്‍ ദേവസ്വം, തിരുനെല്ലി ദേവസ്വം, കാടുമ്പുഴ ദേവസ്വം, കിടങ്ങൂര്‍ ദേവസ്വം തുടങ്ങിയവര്‍ ലേലത്തില്‍ പങ്കെടുത്തു. ലേലത്തില്‍ ഏറ്റുവും കൂടുതല്‍ ചന്ദനം പിടിച്ചത് കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ് എന്ന കമ്പനിയാണ്. 33.5 ടണ്‍. 16 കോടിരൂപയ്ക്കാണ് ലേലം കൊണ്ടത്.</p>
]]></content:encoded>
			<wfw:commentRss>http://www.maxnewsonline.com/2013/05/23/139472/feed/</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
